കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിെന്‍റ ഭാഗമായി അബൂദബിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എമിറേറ്റിലെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം. തൊഴിലാളികള്‍, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി തൊഴില്‍മേഖലയിലുള്ള എല്ലാവരും ഓരോ 14 ദിവസം പിന്നിടുമ്ബോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിര്‍ദേശം. റെസ്റ്റാറന്‍റുകള്‍, കഫേകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ബേക്കറികള്‍, കശാപ്പുശാലകള്‍, പച്ചക്കറി -പഴം ചില്ലറ വ്യാപാരികള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങി ലൈസന്‍സുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവിടങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്. സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ സര്‍ക്കുലര്‍ ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരു

തൊഴിലാളികളുടെയും ജീവനക്കാരുടെയും പരിശോധനക്കുള്ള സാമ്ബത്തിക ചെലവുകള്‍ വാണിജ്യസ്ഥാപനങ്ങള്‍ വഹിക്കണമെന്നും അബൂദബി സാമ്ബത്തിക വികസന വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ പരിശോധ നടത്തേണ്ടതില്ല. അബൂദബിയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഇപ്പോള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നുണ്ട്. പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വാക്സിന്‍ കേന്ദ്രങ്ങളില്‍ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here