ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കുന്നത് ഹോബിയാക്കിയ ഇന്ത്യന്‍ പ്രവാസി രാംകുമാര്‍ സാരംഗപാനി ലോകത്തിലെ ഏറ്റവും വലിയ പോപ് അപ് ഗ്രീറ്റിങ്സ് കാര്‍ഡ് തീര്‍ത്ത് വീണ്ടും ലോക റെക്കോഡ് നേടി. യു.എ.ഇയുടെ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിെന്‍റ സ്ഥാനാരോഹണം 15ാം വാര്‍ഷികത്തിലെത്തിയ അവസരത്തില്‍ ഭരണാധികാരിക്കുള്ള ആദരവായാണ് ഇത്തവണ രാംകുമാര്‍ സാരംഗപാണി ലോകത്തിലെതന്നെ ഏറ്റവും വലിയ ഗ്രീറ്റിങ് കാര്‍ഡ് തീര്‍ത്തിരിക്കുന്നത്. ഇതോടെ റെക്കോഡ് ബുക്കില്‍ 19ാം തവണയും ഇദ്ദേഹം ഇടംനേടി. 8.20 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കാര്‍ഡ് നിര്‍മിച്ചതിലൂടെ ഹോങ്കോങ് സ്ഥാപിച്ച 6.729 ചതുരശ്ര മീറ്റര്‍ എന്ന റെക്കോഡാണ് ഇദ്ദേഹം മറികടന്നത്. സാധാരണ പോപ് അപ് ഗ്രീറ്റിങ് കാര്‍ഡിനെക്കാള്‍ 100 മടങ്ങ് വലുപ്പമുള്ള കാര്‍ഡില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രശസ്ത ആര്‍ട്ടിസ്റ്റ് അക്ബര്‍ സാഹിബ് വരച്ച ശൈഖ് മുഹമ്മദിെന്‍റ പെയിന്‍റിങ്ങുകളുടെ ഒരു കൊളാഷാണ് ഇടംപിടിച്ചിട്ടുള്ളത്. നാല് മീറ്റര്‍ നീളത്തിലും 2.05 മീറ്റര്‍ വീതിയിലും, 2013ല്‍ വരച്ച എക്സ്പോ 2020 പെയിന്‍റിങ്ങാണ് കാര്‍ഡിെന്‍റ പുറംചട്ട. കാര്‍ഡിെന്‍റ ഉള്ളിലും പോപ് അപ്പിലും 1996 മുതല്‍ ശൈഖ് മുഹമ്മദിെന്‍റ വിവിധ പെയിന്‍റിങ്ങുകളുടെ ഒരു കൊളാഷാണ്.

“കഴിഞ്ഞ ആറുമാസമായി ഞാന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു” രാംകുമാര്‍ സാരംഗപാണി പറഞ്ഞു. ഏറ്റവും വലിയ പോപ് അപ് ഗ്രീറ്റിങ്സ് കാര്‍ഡും ദേശീയദിനത്തില്‍ ഇദ്ദേഹംതന്നെ തയാറാക്കിയ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഗ്രീറ്റിങ് കാര്‍ഡിനൊപ്പം ദുബൈ അല്‍ മക്തൂം റോഡിലെ ദോഹ സെന്‍ററിലെ ദുബൈ ന്യൂമിസ്ബിങ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും. തിങ്കാളാഴ്ച തുടങ്ങുന്ന പ്രദര്‍ശനം ജനുവരി 18 വരെ തുടരും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാവിലെ ആറു വരെ ഗ്രീറ്റിങ് കാര്‍ഡ് സന്ദര്‍ശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here