ഒന്നര ദിവസംകൊണ്ട് കളി കഴിഞ്ഞ മൊട്ടേരയില്‍ പിച്ചായിരുന്നു നായകന്‍. ഇന്ത്യക്ക് തകര്‍പ്പന്‍ വിജയത്തിന് സഹായിച്ച പിച്ചിനെ, കണക്കറ്റ് വിമര്‍ശിച്ച്‌ ഇംഗ്ലീഷുകാരും രംഗത്തെത്തി. വിവാദം കടുത്തെങ്കിലും ഐ.സി.സിയും ബി.സി.സി.ഐയും ഒന്നും മിണ്ടിയിട്ടില്ല. ഇതോടെ, എല്ലാവരുടെയും കണ്ണുകള്‍ ഇതേ വേദിയില്‍ നാലാം ടെസ്റ്റിനായൊരുക്കുന്ന പിച്ചിലേക്കാണ്. നാളെ ആരംഭിക്കുന്ന ടെസ്റ്റിലെ പിച്ചി‍െന്‍റ ഗതിനോക്കിയാവും വിവാദത്തി‍െന്‍റ രണ്ടാം ഘട്ടം.

ബൗണ്‍സും ബാറ്റിങ്ങും

ടെന്‍ഷനെല്ലാം പിച്ച്‌ ക്യൂറേറ്റര്‍ക്കാണ്. ഇത്തവണയും വിവാദമുയര്‍ന്നാല്‍ വേദിതന്നെ വിലക്ക് നേരിട്ടേക്കാമെന്നതിനാല്‍ ബാറ്റിങ്ങിനെ തുണക്കുന്നതാവും പിച്ചെന്നാണ് റിപ്പോര്‍ട്ട്.

പരമ്ബരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ സമനിലയിലൂടെതന്നെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാം.

ബൗണ്‍സിനെ തുണക്കുന്ന ഹാര്‍ഡ് പിച്ച്‌ തന്നെ പ്രതീക്ഷിക്കാമെന്ന് ബി.സി.സി.ഐ അംഗം പറയുന്നു. ബൗണ്‍സ് ലഭിക്കുന്ന പിച്ചില്‍, ബാറ്റിങ്ങും സുഖകരമാവും. ഉയര്‍ന്ന സ്കോര്‍ തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നു ജസ്പ്രീത് ബുംറ ഒഴിവായതോടെ ഇശാന്തിനൊപ്പം ന്യൂബാള്‍ പാര്‍ട്ണറായി മുഹമ്മദ് സിറാജിന് അവസരം നല്‍കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here