ഒമാനില്‍നിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധന ഉണ്ടാവില്ല. എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. ഒമാനടക്കം മൂന്ന് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് ഇളവ്. ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല. നേരത്തെ, ഒമാന്‍-യു.എ.ഇ അതിര്‍ത്തി തുറന്നിരുന്നു.

പുതിയ നിര്‍ദേശവും വന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാര്‍ക്ക് പഴയ രീതിയില്‍തന്നെ സഞ്ചരിക്കാന്‍ കഴിയും. ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here