കോവിഡിന്റെ പശ്ചാത്തലത്തില്‍ അബൂദബിയില്‍ നഴ്സറികളുടെ പ്രവര്‍ത്തനത്തിന് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു.പുതിയ രീതി അനുസരിച്ച്‌ 45 ദിവസം മുതല്‍ രണ്ട് വയസ്സുവരെയുള്ള 8- 12 കുട്ടികളെ ഒരു മുറിയില്‍ ഇരുത്താം. രണ്ടു മുതല്‍ നാലുവരെ പ്രായമുള്ള 10- 16 കുട്ടികളെയും ഒരു മുറിയില്‍ ഇരുത്തി പഠിപ്പിക്കാം.

ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്താല്‍ നഴ്‌സറി അടക്കുന്നതിനുപകരം മുറി പത്തു ദിവസത്തേക്ക് അടക്കും. എന്നാല്‍, ഒരേസമയം മൂന്നോ അതിലധികമോ ക്ലാസുകളിലെ കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ നഴ്‌സറി പൂര്‍ണമായും പത്തു ദിവസത്തേക്ക് അടക്കും. ക്ലാസ് മുറിയില്‍ ഓരോ കുട്ടികള്‍ക്കിടയിലും കുറഞ്ഞത് 3.5 ചതുരശ്ര മീറ്ററിെന്‍റ സാമൂഹിക അകലം ഉറപ്പാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here