View of Abu Dhabi Skyline at sunrise with cloudy sky, United Arab Emirates

സാംസ്‌കാരിക ടൂറിസം വകുപ്പിനു കീഴില്‍ നാലാമത് അബൂദബി സാംസ്‌കാരിക ഉച്ചകോടി തിങ്കളാഴ്ച മുതല്‍ ബുധന്‍ വരെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. ‘സാമ്ബത്തിക വളര്‍ച്ചയില്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിെന്‍റ പങ്ക്’ എന്ന മുദ്രാവാക്യത്തോടെയാണ് ത്രിദിന ഉച്ചകോടി. ലോകത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകമായ സാംസ്‌കാരിക പരിഹാരം കണ്ടെത്താനുള്ള ആഗോള സാംസ്‌കാരിക പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കന്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സാംസ്‌കാരിക മേഖലയുടെ വെല്ലുവിളികളും അത് മറികടക്കാനുള്ള വഴികളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവക്ക് കല, സാംസ്‌കാരികം, പൈതൃകം, മാധ്യമം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധര്‍ നേതൃത്വം നല്‍കും.

ലോകമെമ്ബാടുമുള്ള സൃഷ്്ടിപരവും സാംസ്‌കാരികവും സാമൂഹികവും സാമ്ബത്തികവുമായ നേട്ടങ്ങളെയും സമ്മേളനം അഭിസംബോധന ചെയ്യും. ലോക സാംസ്‌കാരിക നേതാക്കളെയും വിദഗ്ധരെയും ഒരുമിച്ചുകൊണ്ടുവരുന്നതാവും വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലൂടെ ആദ്യമായി നടക്കുന്ന സാംസ്‌കാരിക ഉച്ചകോടി. സാംസ്‌കാരിക യുവജന മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കാബി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. കോവിഡ് തുടങ്ങിയ ശേഷം സാംസ്‌കാരിക മേഖലയുടെ വീണ്ടെടുക്കല്‍ കൂടി ലക്ഷ്യമിട്ടായിരിക്കും ഉച്ചകോടി.

LEAVE A REPLY

Please enter your comment!
Please enter your name here