ദോഹ: പുതുവർഷ ആഘോഷങ്ങളിൽ തുടങ്ങി ഏഷ്യൻ കപ്പ് വരെ നീളുന്ന പരിപാടികളുടെ പ്രധാനകേന്ദ്രമായി മാറുന്നു ലുസൈൽ ബൊളെവാഡ്. ഇവിടുത്തെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുകയാണ് ആഭ്യന്തര മന്ത്രാലയം. ബൊളെവാഡിലും ചുറ്റുപാടിലുമുള്ള റോഡുകളിൽ ഞായറാഴ്ച മുതൽ ഫെബ്രുവരി 17 വരെ ഗതാഗത വിലക്ക് തുടരും. ഫോക്സ് ഹിൽസ്, അൽ ജുമൈലിയ മുതൽ ലുസൈൽ ബൊളെവാഡ് വരെ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, ചുറ്റുഭാഗങ്ങളിലെ റോഡകളിൽ വാഹന ഗതാഗതം അനുവദിക്കും. 

ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകൾ അനുസരിച്ചുള്ല റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ 2023ലെ കണക്കുകൾ അനുസരിച്ച് 28.89 ബില്യൺ ക്യുബിക് മീറ്ററിൽ 58.4 ശതമാനം പ്രകൃതിവാതകമാണ് ഉത്പാദിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here