നീറ്റ് പരീക്ഷക്ക് അപേക്ഷ നല്‍കിയ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അനുവദിക്കാനാവുമോയെന്ന് ഹൈകോടതി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടിയ കോടതി കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളെ ഹരജിയില്‍ കക്ഷിചേര്‍ത്തു.കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെത്തി പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്ത് കേന്ദ്രം തുറക്കുകയോ പരീക്ഷ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഖത്തറിലെ കേരള മുസ്ലിം കള്‍ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

വിദേശത്തു പരീക്ഷകേന്ദ്രങ്ങള്‍ തുറക്കാനോ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാനോ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (എം.സി.ഐ) ദേശീയ പരീക്ഷ ഏജന്‍സിയും (എന്‍.ടി.എ) കഴിഞ്ഞദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here