ദുബായ്: കൊറോണ വൈറസ് മൂലം ഇന്ത്യ ഫ്ലൈറ്റ് സർവീസുകൾ നിർത്തലാക്കിയപ്പോൾ 19 ഇന്ത്യക്കാർ ബുദ്ധിമുട്ടിലായി. ദുബായ് വിമാനത്താവളത്തിൽ ആദ്യത്തെ കുറച്ച് ദിവസം അവർ എയർപോർട്ട് ബെഞ്ചുകളിൽ കഴിച്ചുകൂട്ടി. മാർച്ച് 21 ന് കോവിഡ് ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ ഇവരെ മാർച്ച് 25 ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. പാസ്സന്ജഴ്സിൽ ഒരാൾ മാർച്ച് 22 ന് പുലർച്ചെ 4 മണിക്ക് അഹമ്മദാബാദിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കയറേണ്ടിയിരുന്ന അരുൺ സിംഗ് (37) വെയിറ്റിംഗ് ഏരിയയിൽ ഉറങ്ങുകയും അവസാന ഫ്ലൈറ്റ് നഷ്ടപ്പെടുകയുമായിരുന്നു.
കടപ്പാട് : ഗൾഫ് ന്യൂസ്